വിഷയം ശബരിമല സ്വർണ്ണപ്പാളികയുമായി ബന്ധപ്പെട്ട്

Spread the love

2619 ജൂലൈ 19ന് ശബരിമലയിൽ നിന്നുഠ കൊണ്ടുപോയ സ്വർണ്ണ പാളികളുടെ തൂക്കം42.8 . കിലോ വിജയ് മല്യ നല്കിയ സ്വർണ്ണ സ്വർണ്ണപ്പാളികളുടെ സ്വർണ്ണ പാളികളുo ഇതിൽ ഉൾപ്പെടും . 2019 ഓഗസ്റ്റ് 29ന് ചെന്നൈയിൽ എത്തിയപ്പോൾ 38 കിലോ ചെമ്പായി മാറി ശബരിമലയിൽ നിന്നും ചെന്നൈയിൽ ചെന്നൈയിൽ എത്താൻ 39 ദിവസം ശബരിമലയിൽ നിന്നും അഴിച്ചെടുത്ത് സ്വർണ്ണ പാളിക നേരെ ബാംഗ്ലൂരി വിലേക്ക് കടത്തി ഹൈദരാബാദിൽ നിന്നും ആയിരുന്നു പുതിയ ചെമ്പ് പാളികൾ ആയിരുന്നു ചെന്നൈയിൽ എത്തിച്ചത് ഇതിൽ ആയിരുന്നു സ്വർണ്ണം പേരിനു മാത്രം പൂശിയത് പൂശിയത് ഇതിന്റെ ക്യാരറ്റ് ആകട്ടേ വരെ തുച്ചവു ആയിരുന്നു സിബിഐ അന്വേഷിക്കുക ശബരിമല സ്വർണ്ണ പാളിക വിഷയം ക്രിമിനൽ കേസായത് കൊണ്ട് ഇതുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുക അന്ന് ചുമതലയിൽ ഉണ്ടായിരുന്ന കമ്മീഷണർ ഒന്നും അറിയില്ല എന്ന് പറയുന്നു എങ്കിൽ ഒന്നും അറിയാത്ത ഒരാൾ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യത യോഗ്യനല്ല കൂടാതെ കൈപ്പറ്റിയ ആനുകൂല്യങ്ങൾ എല്ലാം റിക്കവർ ചെയ്യുക കുറ്റക്കാരായ വരെ ആ സ്ഥാനത്തു നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തുക
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ തന്നെയാണ് ഉണ്ണികൃഷ്ണൻ പോറ്റി വശം സ്വർണ്ണ പാളികൾ കൊടുത്തുവിട്ടതും അത് ചെമ്പായതും കളവ് ആരോപിക്കപ്പെട്ടത് മുതൽ ദേവസ്വം ബോർഡ് പ്രതിസ്ഥാനത്ത് ആണ് സത്യം തെളിയുന്നത് വരെ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തുക എം എസ് ശ്രീരാജ് കൃഷ്ണ പോറ്റി ദേശീയ ചെയർമാൻ അഖിലതന്ത്രി പ്രചാരക് സഭ ദേശീയ ജനറൽ സെക്രട്ടറി രാജേഷ് കെ ആർ ദേശീയ ട്രഷറർ ബ്രിജേഷ് കെ എസ് സമിതി അംഗങ്ങൾ രഘുനാഥൻ അഖിൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *